ജീവിതയാത്രയിലെ ചുമടുതാങ്ങികൾ ചിലപ്പൊഴെങ്കിലും ,അവസാനം വരെ അങ്ങനെ തന്നെ തുടരുന്നു.. ഒരു സ്വയംഹോമിക്കൽ അറിയാതെയെങ്കിലും നടക്കുന്നു. മറ്റുള്ളവർക്കുള്ള വെറുംവഴിയമ്പലങ്ങളായി മാറുന്നവർ.. പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ടം ഈ പറഞ്ഞ "ചുമടുതാങ്ങികൾക്കു " മാത്രം. പ്രിയ കൂട്ടുകാരെ, അക്ഷരപ്പൂക്കൾ കോലാബ് മത്സരവുമായി എത്തിയിരിക്കുന്നു... നാമാവശേഷമായി കൊണ്ടിരിക്കുന്ന ആശ്വസമാണ് ചുമട് താങ്ങി. ഗതാഗത സൗകര്യമിലലാതിരുന്ന കാലത്ത് ദീര്‍ഘദൂരം തലചുമടേന്തികാല്‍ നടയാത്രചെയ്യുമ്പോള്‍ താല്‍കാലിക ആശ്വാസത്തിനായി വഴിയോരത്ത് കാണുന്ന അത്താണി. ഇന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ചുമട് താങ്ങി അഥവാ അത്താണി യെ കുറിച്ച് വരികൾ ചേർത്തെഴുതൂ... സമയം :- നാളെ 4, pm വരെ മാത്രം